India

പിഎഫ്ഐയുടെ സ്വാധീനം ബീഹാറിലും വർധിക്കുന്നു; ഗിരിരാജ് സിങ്

പട്ന: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ബീഹാറിൽ സ്വാധീനം വർദ്ധിക്കുന്നതിന് വർധിക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബീഹാർ ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ടാണ് ഗിരിരാജ് സിങ് പരാതിപ്പെട്ടത്.

കിഷൻഗഞ്ചിൽ വെള്ളിയാഴ്ച പലസ്തീൻ അനുകൂല മാർച്ചിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതിലുള്ള വിയോജിപ്പും അദ്ദേഹം അറിയിച്ചു. മാത്രമല്ല നവരാത്രികാലത്ത് സർക്കാർ സ്കൂൾ അധ്യാപക പരിശീലന പദ്ധതി ഏർപ്പെടുത്തിയതിലും നീരസം രേഖപ്പെടുത്തി. മുസ്ലിങ്ങളുടെ ആഘോഷങ്ങൾക്ക് അവധി നൽകുന്ന ബീഹാർ സർക്കാർ ഹിന്ദു ഉത്സവങ്ങൾക്ക് അവധി നിഷേധിക്കുന്നു. ഹിന്ദു മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനാണ് നിതീഷ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു