India

സാമ്പത്തിക പ്രതിസന്ധി: സ്പൈസ് ജെറ്റിൽ കൂട്ടപിരിച്ചു വിടൽ

ബംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. 15 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഇതോടെ 1,400 ത്തോളം പേർക്ക് ജോലി നഷ്ടമാകും.

‌30 വിമാന സർവ്വീസുകളാണ് സ്പൈസ് ജെറ്റ് നടത്തിവരുന്നത്. നിലവിൽ 9000 ത്തോളം ജോലിക്കാരാണ് സ്പൈസ് ജെറ്റിനുള്ളത്. 60 കോടി രൂപ ഇപ്പോൾ ജീവനക്കാരുടെ ശമ്പള ഇനത്തിൽ കമ്പനി ചെലവാക്കുന്നുണ്ട്. വർഷം നൂറുകോടി രൂപ ലാഭിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഇത്. പലർക്കും പിരിച്ചുവിടൽ നോട്ടീസുകൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനായി ജീവനക്കാരിൽ ചിലർ പറഞ്ഞു. മാസങ്ങളായി സ്പൈസ് ജെറ്റിൽ ശമ്പളം വൈകുന്ന സാഹചര്യമുണ്ടായിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ