india pakistan captains 
Sports

എമേര്‍ജിങ് ഏഷ്യാ കപ്പ്: ഇന്ത്യ- പാക് സ്വപ്ന ഫൈനല്‍

ഇന്ത്യയുടെ 211 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 34.2 ഓവറില്‍ 160 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു

കൊളംബോ: എമേര്‍ജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടം. മിന്നുന്ന ബൗളിങ് പ്രകടനത്തിന്‍റെ മികവില്‍ രണ്ടാം സെമിയില്‍ ബംഗ്ലാദേശ് എയെ 51 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ എ ഫൈനലില്‍ പ്രവേശിച്ചത്.

ഇന്ത്യയുടെ 211 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 34.2 ഓവറില്‍ 160 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. എട്ട് ഓവറില്‍ 20 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ നിഷാന്ത് സിന്ധുവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആദ്യ സെമിയില്‍ ശ്രീലങ്ക എയെ 60 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ എ കലാശപ്പോരിന് യോഗ്യത നേടിയത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നാളെയാണ് ഫൈനല്‍.

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 211 റണ്‍സ് മാത്രമാണ് നേടിയത്. 85 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് ദുള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ബംഗ്ലാദേശിനായി മെഹദി ഹസന്‍, തന്‍സിം ഹസന്‍ സാക്കിബ്, റാക്കിബുള്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ ഇക്കുറി 24 പന്തില്‍ 21 റണ്‍സുമായി മടങ്ങി. അഭിഷേക് ശര്‍മ്മ(63 പന്തില്‍ 34), നികിന്‍ ജോസ്(29 പന്തില്‍ 17), നിഷാന്ത് സിന്ധു(16 പന്തില്‍ 5), റിയാന്‍ പരാഗ്(24 പന്തില്‍ 12), ധ്രുവ് ജൂരെല്‍(3 പന്തില്‍ 1), ഹര്‍ഷിത് റാണ(14 പന്തില്‍ 9), മാനവ് സത്താര്‍(24 പന്തില്‍ 21), രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കര്‍(12 പന്തില്‍ 15) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഓപ്പണര്‍മാരായ മുഹമ്മദ് നൈമും(40 പന്തില്‍ 38), തന്‍സിദ് ഹസനും(56 പന്തില്‍ 51) മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരേയും പിന്നാലെ മൂന്നാം നമ്പറുകാരന്‍ സാക്കിര്‍ ഹസനേയും(11 പന്തില്‍ 22) പുറത്താക്കി ഇന്ത്യ തിരിച്ചുവന്നു.

പിന്നീട് ബാറ്റ് ചെയ്തവരില്‍ ക്യാപ്റ്റന്‍ സൈഫ് ഹസന്‍(24 പന്തില്‍ 22), മഹമുദല്‍ ഹസന്‍ ജോയി(46 പന്തില്‍ 20), മെഹദി ഹസന്‍(11 പന്തില്‍ 12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. സൗമ്യ സര്‍ക്കാര്‍ അഞ്ചിനും അക്ബര്‍ അലി നാലിനും റാക്കിബുള്‍ ഹസന്‍ പൂജ്യത്തിനും റിപണ്‍ മോണ്ടല്‍ അഞ്ച് റണ്‍സിനും പുറത്തായി. നിഷാന്ത് സിന്ധുവിന്‍റെ അഞ്ച് വിക്കറ്റിന് പുറമെ മാനവ് സത്താര്‍ മൂന്ന് പേരെയും ദോദിയയും അഭിഷേകും ഓരോരുത്തരേയും പുറത്താക്കി.

എണ്ണപ്പലഹാരങ്ങൾ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

നവീൻ ബാബുവിന്‍റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ടിന്

പെരുമാറ്റ ദൂഷ്യം: പൃഥ്വി ഷായെ മുംബൈ ടീമിൽനിന്നു പുറത്താക്കി

സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത്

ദിവ‍്യയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരും; കെ. സുരേന്ദ്രൻ