എട്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് സെമി ഫൈനലിൽ ഇടം പിടിക്കുന്നത്. ഇതിൽ നാലു വട്ടം തോറ്റു, മൂന്നു വട്ടം ഫൈനലിൽ കയറി, രണ്ടു വട്ടം കപ്പും നേടി.
വേദി: മാഞ്ചസ്റ്റർ
ന്യൂസിലൻഡിനോട് 18 റൺസിന് തോറ്റു
വേദി: സിഡ്നി
ഓസ്ട്രേലിയയോട് 95 റൺസിന് തോറ്റു
വേദി: മൊഹാലി
പാക്കിസ്ഥാനെ 29 റൺസിന് തോൽപ്പിച്ചു, ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ചാംപ്യൻമാരായി.
വേദി: ഡർബൻ
കെനിയയെ 91 റൺസിന് തോൽപ്പിച്ചു, ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റു.
വേദി: കോൽക്കത്ത
കാണികളുടെ മോശം പെരുമാറ്റം കാരണം മത്സരം അവസാനിപ്പിച്ച് ശ്രീലങ്കയെ ജേതാക്കളായി പ്രഖ്യാപിച്ചു
വേദി: മുംബൈ
ഇംഗ്ലണ്ടിനോട് 35 റൺസിന് തോറ്റു
വേദി: മാഞ്ചസ്റ്റർ
ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു, ഫൈനലിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ചാംപ്യൻമാരായി.